ജിദ്ദ: വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും സ്ത്രീകൾക്ക് ഹൃദയ ഇമോജി അയച്ചാൽ കടുത്ത നടപടിയെടുക്കുമെന്നു കുവൈത്ത് മുന്നറിയിപ്പു നൽകി. കുവൈത്തിൽ രണ്ടു വർഷം തടവും 2000 കുവൈത്ത് ദിനാർ (5.35 ലക്ഷം രൂപ) പിഴയുമാണ് ഹൃദയ ഇമോജി അയച്ചാൽ ശിക്ഷ. ഹൃദയത്തിന്റെ ഇമോജി അയയ്ക്കുന്നത് ലൈംഗിക അതിക്രമ കുറ്റമായി പരിഗണിക്കുമെന്നു കുവൈത്ത് പ്രഖ്യാപിച്ചു.
സമാന നിയമം സൗദിയും ശരിവച്ചു. ചുവന്ന ഹൃദയ ഇമോജി വാട്സാപ് വഴി അയച്ചാൽ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്. സൗദിയിൽ രണ്ടു മുതൽ അഞ്ച് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. 1 ലക്ഷം റിയാൽ (22 ലക്ഷം രൂപ) പിഴയും നൽകേണ്ടി വരും. രാജ്യത്തിനുള്ളിൽ ഇത്തരം ഇമോജികൾ അയയ്ക്കുന്നത് ലൈഗിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നു സൗദി സൈബർ ക്രൈം വിഭാഗം പറഞ്ഞു.
ഹൃദയ ഇമോജികൾ ലഭിക്കുന്ന സ്ത്രീകൾ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടാവുക.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C