തിരുവനന്തപുരം: ‘ഓപ്പറേഷൻ കോക്ടെയിൽ’ എന്ന പേരിൽ ഓണക്കാലത്ത് എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഡിവിഷന്‍ ഓഫീസുകളില്‍ ഒരേസമയം പരിശോധന ആരംഭിച്ചത്.
ഓണക്കാലത്ത് കള്ളുഷാപ്പ്, ബാർ ഉടമകൾ പരിശോധന ഒഴിവാക്കാൻ കൈക്കൂലി നൽകുന്നെന്നും കള്ളുഷാപ്പുകൾക്കും ബാറുകൾക്കും എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തലുണ്ടായിരുന്നു. ഇതേ തുടർന്നാണ് മിന്നൽ പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്.
ഓണക്കാലത്ത് അനധികൃതമായി സംസ്ഥാനത്ത് സ്പിരിറ്റും കണക്കില്‍പ്പെടാത്ത മദ്യവും എത്തുമെന്നും പരിശോധന ഒഴിവാക്കുന്നതിനു വേണ്ടി കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നും വിവരം ലഭിച്ചിരുന്നു.
Related News
ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 12 എൻഎസ്എസ് പെൺകുട്ടികൾ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ഭിന്നശേഷിക്കാർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം
ഡോ. ഷഹനയുടെ മരണം: റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം
കളമശ്ശേരി ബോംബ് സ്ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
സംസ്ഥാനത്ത് സ്വർണവില ഉയർന്നു; കൂടിയത് പവന് 240 രൂപ
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങുന്നു
കേരളീയത്തിനു വൻ ജനപങ്കാളിത്തം; അടുത്ത വർഷവും മികച്ച രീതിയിൽ: മുഖ്യമന്ത്രി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഒരാഴ്ചത്തെ ‘കേരളീയം’
യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിന്
എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലും തിരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് പരിശോധന.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C