പകർച്ചപ്പനി; ആരോഗ്യകാര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് അധികൃതർ

Contagious fever; Authorities to be cautious in health matters

പൊതുജനങ്ങൾ പകർച്ചപ്പനിയുടെ സാധ്യത മുൻനിർത്തി പനിക്കെതിരായ കുത്തിവെപ്പ് സ്വീകരിക്കാൻ മടിക്കരുതെന്ന് എച്ച്.എം.സി കമ്യൂണിക്കബിൾ ഡിസീസ് സെന്റർ (സി.ഡി.സി) മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.ഇൻഫ്ലുവൻസ വൈറസ് ബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് പനി ബാധിച്ച 760ലധികം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അറിയിച്ചു.

മൂക്ക്, തൊണ്ട ചിലപ്പോൾ ശ്വാസകോശങ്ങളെ വരെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. ഗുരുതരമായ രോഗങ്ങൾക്കും ചിലപ്പോൾ മരണത്തിനുവരെ ഇത് കാരണമായേക്കാം. ഈ വർഷത്തെ ഇൻഫ്ലുവൻസ സീസണ് മുന്നോടിയായി ജനങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഫ്ലൂ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *