അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ പടക്കഗോഡൗൺ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പടക്ക ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക സർക്കാർ. വിവാഹാഘോഷങ്ങളിലും രാഷ്ട്രീയപ്പാർട്ടികളുടെ റാലികളിലും ഗണേശോത്സവത്തിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. എന്നാൽ ഹരിതപടക്കങ്ങൾക്ക് വിലക്കില്ല.
സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അത്തിബെലെയിലെ തഹസിൽദാർ, പോലീസ് ഇൻസ്പെക്ടർ, ചീഫ് അഗ്നിരക്ഷാസേനാ ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയതിന് കളക്ടർക്കും (ഡെപ്യൂട്ടി കമ്മിഷണർ) ജില്ലാ പോലീസ് മേധാവിക്കും നോട്ടീസ് നൽകാനും മുഖ്യമന്ത്രി നിർദേശം നൽകി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ബെംഗളൂരു: ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് കാഴ്ചാ പരിമിതിയുള്ള മുസ്ലിം വയോധികനെ ക്രൂരമായി മർദിച്ചതായി പരാതി. തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന വൃദ്ധനാണ് മ...
Continue reading
ബംഗളൂരു: ഗൗരി ലങ്കേഷിന്റെയും എം.എം.കൽബുർഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ഗൗരി ലങ്കേ...
Continue reading
ബംഗളൂരു: കർണാടകയിൽ ഒരു കോടിയിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് തുടക്കമായി. കർണാടകയിലെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്...
Continue reading
2019 ലാണ് രാഹുലിനെതിരെ മനനഷ്ടകേസ് ഫയൽ ചെയ്തത്. കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ മോദി കുടുംബപ്പേര് പരാമർശങ്ങളുടെ പേരിൽ മാനനഷ്ടകേസിൽ രാഹുലിന് വിധിച്ച ശിക്ഷയിൽ സുപ്...
Continue reading